Saturday, November 4, 2023

കള്ളനും ഭഗവതിയും --- ഒരു പേടിപ്പിക്കുന്ന രാത്രിയുടെ കഥ

കള്ളനും ഭഗവതിയും എന്ന ഐതിഹ്യ കഥ ഭാരതത്തിൽ പ്രചാരത്തിൽ ഉണ്ട് . അത് ഇപ്രകാരം ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു


 *കള്ളനും ഭഗവതിയും --- ഒരു പേടിപ്പിക്കുന്ന രാത്രിയുടെ കഥ* 

 ഭഗവതിയും ഞാനും, അതുപോലെ ഭഗവതിയും കള്ളനും എന്നത് ഒരു രാത്രിയുടെ. പേടിപ്പെടുത്തുന്ന കഥയാണ്. ഭഗവതി കള്ളനെ പിടിച്ച കഥയാണത്. അത് തന്നെയാണ് നിങ്ങളുടെ പേടിപ്പെടുത്തുന്ന രാത്രിയുടെ കഥ. ഭഗവതി ഒരു ദിവസം അമ്പലത്തിൽ നിന്നും പുറപ്പെട്ട് ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു. 

 വഴിയിൽ ഒരു നാൽക്കാലി നിൽപ്പുണ്ട്. നാൽക്കാലി ഭഗവതിയെ വണങ്ങി, ഭഗവതി നാൽക്കാലിയെ അനുഗ്രഹിച്ചു. ഭഗവതി തന്നെ അതിനെ സംരക്ഷിക്കും എന്ന് അരുളി ചെയ്തു. അങ്ങനെയാണ് ഈ ഐതിഹ്യ കഥ ഉണ്ടായത്.

 ഭഗവതി ഒരു ദിവസം സന്ധ്യയ്ക്ക് എഴുതിയ ലേഖനം ആണ് ഇത്. പണ്ട് ഞാനുള്ള കാലത്ത് ആരും തന്നെ മോഷണം നടത്താറില്ല. അങ്ങനെയുള്ള ഒരു കഥയാണ് ഇത്. കള്ളൻ ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു അങ്ങനെയാണ് ഈ കഥ രൂപപ്പെട്ടു വന്നത്

 ഞാൻ പണ്ട് ചെയ്തിരുന്ന യാഗത്തിൽ ഒരു മാൻകിടാവ് തൃക്കൺ പാർത്ത് ജനിച്ചുവീണു. മാൻകിടാവ് സന്തോഷത്തോടെ ഓടിനടന്നു വീണ്ടും വീണ്ടും തൃക്കൺ പാർത്ത് ഒരു ബിംബത്തിൽ തലയിടിച്ച് വീണുപോയി. മുകളിൽ ഭഗവതിയുടെ അമ്പലമായിരുന്നു. ഭഗവതി വീണ്ടും വീണ്ടും മാൻ കിടാവിനെ പതുക്കെ വിളിച്ചുകൊണ്ടുപോയി. അങ്ങനെ മാൻ കിടാവ് ഒരു ഗൃഹത്തില്‍ പ്രവേശിച്ചു. ആ ഗൃഹമാണ് വാഴുന്നോർ നാട്ടിലെ പതിവ്രതയായ ഒരു സ്ത്രീയുടെ വീട്ടിലുള്ള ദൈവ കുട്ടിയുടെ വീട്. ദൈവകുട്ടി എന്നു പറഞ്ഞാൽ വീണ്ടും വീണ്ടും മനുഷ്യനായി പിറന്ന ഒരു സന്യാസിയുടെ കഥയാണ്. ദൈവ കുട്ടി വീണ്ടും വീണ്ടും മനുഷ്യനായി പിറന്നപ്പോൾ ഒരു ദിവസം സംഭവിച്ച കഥയാണിത് . ദൈവ കൂട്ടി ഒരു ദിവസം മനുഷ്യനായി മാറി. ദൈവ കുട്ടി പിന്നീട് ഒരു രഹസ്യം കണ്ടു പിടിച്ചു, അതത്രേ 

 കള്ളനും ഭഗവതിയും എന്ന ഐതിഹ്യകഥ

 ഭഗവതി കള്ളനെ രക്ഷിക്കാൻ തുടങ്ങിയ കഥയാണ് ഇത് . കള്ളൻ വലുതായി ശത്രുവിന്റെ ചാരൻ ആവാതിരിക്കാൻ ചെയ്ത ഒരു സംഗതിയാണ് ഈ കഥയില്‍ മുഴുവൻ ഉള്ളത്. ഇതാണ് ഭഗവതിയുടെ സ്നേഹം നിറഞ്ഞ അത്ഭുത കഥ . ഇത് അത്രേ കള്ളന്റെ മോക്ഷമാർഗ്ഗം. കള്ളൻ പിന്നെ ദൈവ കുട്ടിയുടെ വീട്ടിൽ കയറി മോഷണം ആരംഭിക്കാൻ ശ്രമം നടത്തി നോക്കി. ദൈവ കുട്ടി കള്ളനെ ഭഗവതിയുമായി ചേർത്തു കൊടുത്തു. അത് ഇപ്രകാരമായിരുന്നു

 ഭഗവതി തന്നെയാണ് ഈ കഥ ദൈവകുട്ടിക്ക് പറഞ്ഞുകൊടുത്തത്. ദൈവ കുട്ടി ഒരു ദിവസം രാവിലെ അമ്പലത്തിൽ പോവുകയായിരുന്നു . ദൈവ കുട്ടി ഭഗവതിയെ സഹായിക്കാൻ ഒരുമ്പെട്ട്

 ഇരിക്കുമ്പോൾ ആണ് ഭഗവതി ദൈവ കുട്ടിയെ മാടിവിളിച്ച് കൂടെക്കൊണ്ടുപോയത്. ദൈവ കുട്ടി ഭഗവതിയുടെ കുട്ടി തന്നെയായിരുന്നു. ദൈവ കുട്ടിയുടെ വീട്ടിൽ കള്ളൻ കയറി മണിമുഴക്കി. കുട്ടി ആരെന്നറിയാൻ വാതിലിൽ അടുത്തുള്ള ജാലകം തുറന്ന് പുറത്തേക്ക് നോക്കി. കള്ളൻ തന്നെ! കള്ളൻ ഭഗവതിയുടെ ആഭരണം ദൈവ കുട്ടിക്ക് കാണിച്ചുകൊടുത്തു. ദൈവ കുട്ടി ആഭരണം വാങ്ങിയില്ല . ദൈവ കുട്ടി ഭഗവതിയുടെ ആഭരണം കളവ് പോയി എന്നറിഞ്ഞു. 

ദൈവ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. അമ്മ ദൈവ കുട്ടിയെ അനുമോദിച്ചു . ദൈവ കുട്ടി സന്തോഷം കൊണ്ട് വീർപ്പുമുട്ടി . ദൈവ കുട്ടി അമ്മയെ കാണാൻ അമ്പലത്തിൽ പോകാൻ ഒരുങ്ങി. അമ്പലത്തിൽ ദൈവ കുട്ടി ഭഗവതിയെ വണങ്ങി. ദൈവ കുട്ടിയുടെ കയ്യിൽ കിങ്ങിണി മണി ഭഗവതി കൊടുത്തു. ദൈവ കുട്ടി ഈ മണി കയ്യിൽ വെച്ച് മണിമുഴക്കി ആളുകൾ കൂട്ടമായി ഇങ്ങോട്ട് വരാൻ തുടങ്ങി . ദൈവ കുട്ടി അവരോട് തിരുവാഭരണം മോഷണം പോയി കഥ പറഞ്ഞു . ആളുകൾ ദൈവ കുട്ടിയുടെ വാക്കുകൾ വിശ്വസിച്ചു കള്ളനെ പിടിക്കാൻ ഒരുങ്ങി. കള്ളൻ പതുക്കെ ദൈവ കുട്ടിയുടെ അരയില്‍ തപ്പി നോക്കി. 

ദൈവ കുട്ടി കള്ളനെ കണ്ടു വേഗം ആളുകളെ കള്ളൻ അമ്പലത്തിൽ വന്നതായി അറിയിച്ചു. ഭഗവതി ദൈവ കുട്ടിയെ വിളിച്ച് താക്കോൽ ഏൽപ്പിച്ചു. ദൈവ കുട്ടി താക്കോൽ നാട്ടുകാരെ കാണിക്കാതെ ഉള്ളിൽ വെയ്ക്കുവാൻ നോക്കി. അപ്പോഴാണ് കള്ളന്റെ നിലവിളി നാട്ടുകാർ കേട്ടത്. കള്ളൻ ഒരു ഭീകര സത്വത്തെ കണ്ട് നിലവിളിച്ചതാണ്. നാട്ടുകാർ കള്ളനെ പിടിച്ചു രാജാവിനെ ഏൽപ്പിച്ചു. രാജാവ് കള്ളനെ തുറങ്കില്‍ അടച്ചു . ഭഗവതി കള്ളനെ രക്ഷിച്ചത് ആരില്‍ നിന്നായിരുന്നു , ഇനി ആ കഥ പറയാം 

ഒരു ദേശത്ത് കള്ളന്മാർ ധാരാളമുള്ള ഒരു സ്ഥലമുണ്ടായിരുന്നു. ഭഗവതി ഈ കള്ളന്മാരെ ശത്രുവിന് കൊടുക്കാതെ രാജാവിന്‍റെ തുറങ്കലിൽ എത്തിക്കാൻ തീരുമാനിച്ചു. കള്ളന്മാർ ഭഗവതിയെ ഭയന്ന് കൂട്ടം കൂടി ഓടാൻ തുടങ്ങി. കള്ളന്മാർ വേഗത്തിൽ സഞ്ചരിച്ചു

കൊണ്ടിരിക്കവേ, ഭഗവതി അവരെ രാജാവിന്റെ തുറങ്കലിൽ അടപ്പിച്ചു. രാജാവ് ശിക്ഷ വിധിച്ചു കഴിഞ്ഞിരുന്നു. ഭഗവതി രാജാവിനെ കണ്ട് ആവശ്യം ഉന്നയിച്ചു. രാജാവ് കള്ളന്മാരെ പിടിച്ചു ഭഗവതിയുടെ സമക്ഷം കൊണ്ടുവന്നു. കള്ളന്മാർ ഭഗവതിയോട് ക്ഷമ യാചിച്ചു 

ഭഗവതി കള്ളന്മാരെ രക്ഷിക്കാൻ തീരുമാനിച്ചു. ഭഗവതി അവരെ പിശാചില്‍ നിന്ന് രക്ഷിക്കാന്‍ ദേവലോകത്ത് ഒളിപ്പിച്ചു. കള്ളനെ നീച രീതിയിൽ അംഗഭംഗം വരുത്തി രാജ്യത്തിന് എതിരെ തങ്ങളുടെ ചാരനാക്കാൻ ശത്രുക്കൾ തീരുമാനിച്ചിരുന്നു. ഭഗവതി ശത്രുക്കളുടെ ചാരപ്പണി നിർത്തിക്കാൻ തീരുമാനിച്ചു ഭഗവതി ശത്രുവിനോട് കടന്നുപോകാൻ നിർദ്ദേശിച്ചു. ശത്രു ഭഗവതിയുടെ ആജ്ഞ മാനിച്ചില്ല. ഭഗവതി അവരെ വധിച്ചു ഇതാണ് ശത്രുവിനെ പരാജയപ്പെടുത്തിയ, കള്ളനും ഭഗവതിയും എന്ന കഥ !


Saturday, September 16, 2023

ഝാൻസി റാണിയുടെ വിജയത്തിൻ്റെ കഥ

ഝാൻസി റാണി അദ്യ യുദ്ധം സുഖമായി ജയിച്ചൂ.

വെടി കൊള്ളില്ലായിരുന്നൂ ഝാൻസി റാണി യക്ക്

ഝാൻസി റാണി നിഴൽ വിദ്യ അറിഞ്ഞ പോരാളി തന്നെ ആയിരുന്നു.  അക്കാലത്ത് ചുരുക്കം ചിലർ നിഴൽ വിദ്യ അഭ്യസിച്ചു സിദ്ധി നേടി. അവരിൽ അഗ്ര ഗണ്യ ആയിരുന്നു ഝാൻസി യുടെ റാണി. 

ഝാൻസി യുടെ റാണിയും പിന്നെ പഴശ്ശി രാജാവും പിന്നെ വീർ സവാർക്കരുടെ ആരാധ്യ പുരുഷനും ആയിരുന്ന ഛത്രപതി ശിവജിയുടെ വലം കൈ ആയ (വീർ  ദാമോദർ    സവർക്കർ എഴുതിയ "ഫിർ ദാമോദർ കെ സാത്ത് " എന്ന ലേഖനത്തിൽ ഉള്ള ബാജി റാവു മസ്ഥാനി എന്ന വീരനായ സേനാ നായകൻ്റെ കഥ യാണ് ഈ കഥ.) ബാജി റാവു പേഷ്വ എന്ന ക്ഷത്രിയൻ്റെ ജീവിത കഥയിൽ ഈ നിഴൽ വിദ്യ ഉണ്ട്.

ഈ മൂന്നു പേർ ആണ് നിഴൽ വിദ്യയിൽ അഗ്രഗണ്യർ എന്ന് ചരിത്രം പറയുന്നു. ഇതാണ് വിജയത്തിൻ്റെ രഹസ്യം.

ഝാൻസി റാണി പതിനാല് തവണ ബ്രിട്ടീഷുകാരുമായി യുദ്ധത്തിൽ ജയിച്ചു എന്നത് ഒരു അമ്പരിപ്പിക്കുന്ന രഹസ്യ കഥയാണ്. പതിനാല് വർഷം ആണ് ശനി ഭഗവാൻ്റെ ഒരു സംക്രമണ കാലം എന്നത് ഇതിന് മാറ്റ് കൂട്ടുന്നു. ഒരു പരാജയം പോലും ഝാൻസി റാണിയ്ക്ക് ഇല്ല

ഝാൻസി റാണി കീ ജയ് എന്ന കരഘോഷം നാടെങ്ങും മുഴങ്ങി കേട്ടു. അങ്ങനെയാണ് ഈ കഥയുടെ അവസാനം.

Thursday, August 24, 2023

ഝാൻസി റാണിയുടെ നാഗബന്ധനം - ബ്രിട്ടീഷുകാർക്ക് എതിരെ ഉള്ള യുദ്ധം

ബ്രിട്ടീഷ് ചരിത്രത്തിലെ സുവർണ്ണ ഏടുകളിൽ നിന്ന്
ഝാൻസി റാണിയുടെ സുവർണ്ണ ഏടുകളിൽ നിന്ന്
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് എതിരെ നടത്തിയ തേരോട്ടം അവസാനിപ്പിക്കാൻ ഝാൻസി റാണി ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാൻ കൽപ്പിച്ചു. തുടർന്ന് ബ്രിട്ടീഷുകാർക്ക് എതിരെ ഒരു തീരാ സമരം പ്രഖ്യാപിച്ചു . അതാണ് നാഗ ബന്ധനത്തിൻ്റെ രഹസ്യ കഥ. ബ്രിട്ടീഷുകാരെ യൂറോപ്പിൽ ഒറ്റപെടുത്താൻ ഝാൻസി റാണി നാഗബന്ധനം ചെയ്യിച്ചു ബ്രിട്ടീഷുകാർക്ക് നിക്കക്കള്ളി  കിട്ടാതായി. അതാണ് ഝാൻസി റാണിയുടെ യുദ്ധത്തിൻ്റെ അവസാനം നടന്നത്. യൂറോപ്പിൽ ബ്രിട്ടീഷുകാർ ഒറ്റപ്പെട്ടു ,മറ്റുള്ളവർ ബ്രിട്ടീഷുകാരെ തല്ലി ഓടിച്ച കഥ ആണത്. യൂറോപ്പിൽ പട്ടാളം റോന്ത് ചുറ്റാൻ തുടങ്ങി. പട്ടാളത്തെ ജനങ്ങൾ എതിർത്തു. പട്ടാളം തിരിച്ചടിച്ചു .അങ്ങനെ ജനങ്ങൾ കലാപം സൃഷ്ടിച്ചൂ. അതിനു ശേഷം ബ്രിട്ടൺ രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെട്ടു പരാജിതരായി എന്നാണ് കഥ. 

Tuesday, July 18, 2023

പണ്ടത്തെ ഊണും പൊരിച്ച ഉപ്പേരിയും

ഊണിന്ന് ഒരു ഉപ്പേരിയുടെ കുറവ് ഉണ്ടെന്ന് തോന്നി. ഊണും തൈരും മാത്രം. വീട്ടിലുളളവർ ഒക്കെ രാവിലെ ബന്ധു വീട്ടിലേയ്ക്ക് എന്നും പറഞ്ഞു പോയതാ..
അപ്പോഴാണ് ഉപ്പേരി ഒരു ടേസ്റ്റ് കൂടിയ spicy സ്റ്റൈലിൽ ഉണ്ടാക്കി നോക്കിയാലോ എന്ന് ആലോചിച്ചത്.  പിന്നെ ഉപ്പേരി പാചകം മനസ്സിൽ സങ്കൽപ്പിച്ചു നോക്കി. വീട്ടിലുള്ള ഉപ്പേരി ചില ഹോട്ടലിൽ കിട്ടുന്ന അത്ര ടേസ്റ്റി അല്ല.. ഹാ.. അവർ മസാല കൂടുതൽ ചേർത്ത് കാണും.. വല്ലപ്പോഴും ഒക്കെ ഹോട്ടൽ ഭക്ഷണം...

ഫ്രഞ്ച് ഫ്രൈ യേ പറ്റി ഓർമ്മ വന്നു. പക്ഷേ ഉരുള ക്കിഴങ്ങു ചേരില്ല.. തടി വല്ലാതെ അധികം ആവാൻ സാധ്യത ഉണ്ടത്രേ !. എങ്കിൽ പിന്നെ പച്ച ക്കായ (വാഴ പ്പഴം) പൊരിച്ചാല്ലോ? അങ്ങനെ ഒരു ടേസ്റ്റി ഉപ്പേരിയെ പറ്റി ചിന്തിച്ചു

പച്ച ക്കായ രണ്ടെണ്ണം വാങ്ങി വെച്ചിരുന്നു. കൂടെ കുറച്ച് ചുവന്ന കാരറ്റും... കായ തൊലി മാറ്റി ചെറുതായി നുറുങ്ങി വെച്ചു.  കൂടെ കാരറ്റ് ഇട്ടു ഒരെണ്ണം. ... ആദ്യം നുറുക്കിയ പച്ചക്കറി വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ വേവിച്ച് എടുത്തു... രണ്ടു വിസിൽ ഫ്ലേമിൽ ( തീ ) പിന്നെ രണ്ടു വിസിൽ തീ ലോ ഫ്ലയ്മിൽ..

ഒരു സ്റ്റീൽ അരിപ്പ കൊണ്ട് അതിലെ വെള്ളം വറ്റിച്ചു.. നുറുക്കി വെന്ത കഷ്ണം ഒരു ചീന ചട്ടിയിൽ വെച്ച് തീ ഓൺ ചെയ്തു .. വെള്ളം ഒരു മിനുട്ട് കൊണ്ട് വറ്റി തുടങ്ങി.  പിന്നെ ഒരു ചെറിയ പാത്രത്തിൽ ഗരം മസാല, മുളക് പൊടി, മഞ്ഞ പൊടി ,ഉപ്പ് എന്നിവ വെളിച്ചെണ്ണ ചേർത്ത് വെച്ചത്.. ചീന ചട്ടിയിൽ തുടച്ചു ഒഴിച്ചൂ.

20 മിനുട്ട് വെളിച്ചെണ്ണ കൂടുതൽ ചട്ടിയിൽ ഒഴിച്ച് വറുത്തു... നല്ല കട്ടിയുള്ള പച്ച ക്കായ ,, ഉരുളക്കിഴങ്ങ് ഫ്രൈ പോലെ ടേസ്റ്റി ആയി കിട്ടി..നല്ല എരിവും ഉപ്പും, മൊരിഞ്ഞ മസാല കലർന്ന പൊടിയും ... ലഞ്ച് കഴിച്ചു

ഇത് പണ്ടേ ഉള്ള ഒരു രാജകീയ വിഭവം ആണ്. ഉച്ചയ്ക്ക് 11 ന് ഒരു കഞ്ഞി പതിവുണ്ട്.. പണ്ട് കാലത്ത്.. തറവാടുകളിൽ ഒക്കെ..
അതിൻ്റെ കൂടെ മുകളിൽ പറഞ്ഞ കായ ഉപ്പേരി ,അല്ലെങ്കിൽ ചേന അല്ലെങ്കിൽ ഉണ്ണി കാമ്പ്, അല്ലെങ്കിൽ കാരറ്റ്..അല്ലെങ്കിൽ കയ്പ്പക്ക.. അങ്ങിനെയാണ് ഉപ്പേരി...ഇത് മാത്രം മതി കഞ്ഞിയും തൈരും കൂടി കഴിയ്ക്കാൻ.. ഉച്ചയ്ക്ക് ലഞ്ച് ലയ്റ്റ് ആയി ഒരു രണ്ടു മണിക്ക്... അത് വരെ വിശപ്പ് വരാത്തതു മുകളിൽ ഉള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചത് കൊണ്ട് തന്നെ

ഈ വിഭവം മീൻ പൊരി രൂപത്തിലും ചില നാടൻ ഹോട്ടലുകളിൽ കിട്ടുന്നുണ്ട് ഇന്ന്
മീൻ വേവിച്ചത് ,,ഒന്ന് ചെറുതായി ചൂട് കൊള്ളിച്ചു വെള്ളം വറ്റിച്ച്, നിറയെ വെളിച്ചെണ്ണയിൽ ഇട്ടു ഇളക്കി പൊരിച്ചു എടുക്കുന്നു.. ഒപ്പം മൊരിഞ്ഞ് കിടക്കുന്ന കറിവേപ്പില ചേർന്ന മീൻ പൊടിയും മസാല ചേരുവയും വറവിൽ


ഞാൻ ആലോചിച്ചു നോക്കി.. പണ്ടത്തെ രാജകീയ വിഭവങ്ങൾ ഇനിയും ഉണ്ടാക്കാം
ഓറഞ്ച് തൊലി പുളി ഇഞ്ചി,  ചക്ക പപ്പടം , തേങ്ങ ചേർത്ത കൊഴുക്കട്ട, ചക്ക വരട്ടി ... തുടങ്ങിയവ

ഇന്നുള്ള ആണും പെണ്ണും ,,ഈ പണ്ടുള്ള വരെ കുറിച്ച് ചിന്തിക്കാറുണ്ട്..
ഇവർക്ക് വേറെ പണിയൊന്നും ഇല്ലാ.. ഫുൾ ടൈം ഇത് തന്നെ യാണോ എന്ന്

ആണെങ്കിൽ നന്നായി പോയി.. അല്ല പിന്നെ.. അവരുടെ പാചകത്തിൽ ഉള്ള ആത്മാർഥത വിളിച്ചറിയിക്കുന്ന സ്വാദ്ദും അന്നത്തെ ഭക്ഷണങ്ങൾ ക്ക് ഉണ്ടായിരുന്നു...
ഇന്നും നമ്മൾക്ക് നാവിൽ വെള്ളം ഊറുന്ന സ്വാദ്

നമ്മളെ ഭക്ഷണത്തിലും മസാല ചേരുവകളിൽ ഒക്കെയും റിസേർച്ച് ചെയ്യാൻ പ്രേരിപ്പിക്കുന്നതും അത് തന്നെ... പഴയ കാലത്തെ ചില സ്പെഷ്യൽ വിഭവങ്ങൾ..
അവയുടെ വായിൽ വെള്ളം ഊരുന്ന സ്വാദും രുചിയും

Wednesday, July 5, 2023

പഴശ്ശി രാജാവിൻ്റെ കഥ - രണ്ടാം ഭാഗം

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്. 

പഴശ്ശി രാജാവ് നാട് വാഴുന്ന കാലം. പഴശ്ശി രാജാവിൻ്റെ പുത്രിയായ സന്താനം ജനിക്കാതെ പോയി. പഴശ്ശി രാജാവ് നാട് നീങ്ങിയ പോലെ തോന്നിച്ചു ഞാൻ (ഭഗവതി മാതാവ്) .


പണ്ട് നാട് ഭരിച്ചിരുന്നത് പഴശ്ശി രാജാവ് ആയിരുന്നു അത്രെ !

അദ്ദേഹം നടപ്പാക്കിയ നിയമം ആയിരുന്നു കൊള്ള പലിശ നിരോധിക്കൽ. അദ്ദേഹം നടപ്പാക്കിയത് എൻ്റെ ( മാതാവിൻ്റെ) കൽപ്പന പ്രകാരം ആയിരുന്നു. അദ്ദേഹം തികഞ്ഞ ദേവീ ഭക്തൻ ആയിരുന്നു. അദ്ദേഹം ദേവിയുടെ ഒരു ഉപാസന ചെയ്യുന്ന സമയത്ത് അദ്ദേഹം ദേവിയുടെ ദർശനം കൊതിച്ചു. ദേവി അദ്ദേഹത്തിന് ദർശനം കൊടുത്തു. 

ദേവി പറഞ്ഞു - - 

അദ്ദേഹത്തിൻ്റെ മുടിയുടെ അറ്റം പോലും സ്പർശിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയില്ല. 

അദ്ദേഹത്തിന് സിദ്ധി കിട്ടിയതായിരുന്നു. പക്ഷേ അദ്ദേഹം ഒരു സാത്വികൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിൽ ദേവിയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു അത്രേ.അദ്ദേഹം പണ്ട് ഹിമാലയത്തിൽ തപസ്സു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പഴയ ജന്മം ആയിരുന്നു ചന്ദ്രഗുപ്തമൗര്യൻ എന്ന ചക്രവർത്തി. അദ്ദേഹം തപസ്സു ചെയ്തു " സത്താറ" സ്വീകരിച്ചു എന്ന് പറയുന്നത് വെറുതേ ആണ്. അദ്ദേഹം സുഖമായി ജീവിച്ച് മരിച്ച വ്യക്തിയാണ്. ജൈനർ ഈ കഥ പ്രശസ്തിക്കായി പ്രചരിപ്പിച്ചതത്രേ !

അദ്ദേഹം (പഴശ്ശി രാജാവിൻ്റെ) പൂർവികനും ആയിരുന്നു. നേപ്പാളിലെ രാജഘറാന എന്നത് സാമൂതിരിയുടെ അലങ്കാര ചിഹ്നം തന്നെ ആയിരുന്നു, എന്തെന്നാൽ സാമൂതിരി മാനവേന്ദ്രൻ മാനവിക്രമൻ എന്ന ജന്മം പഴശ്ശിയുടെ മുജന്മം ആയിരുന്നു. സാമൂതിരി നേപ്പാളിലെ ഗന്ധർവ്വൻ്റെ പുത്രൻ തന്നെ ആയിരുന്നു.  

പഴശ്ശി ഒരു നാൾ കാട്ടിൽ പഴം ശേഖരിക്കാൻ പോയെന്നും അത് ഒളിഞ്ഞു നോക്കി ശത്രു ചാരൻ പിന്നാലെ വന്നെന്നും കഥയുണ്ട്. പഴശ്ശി പിന്നീട് ചാരനെ വധിച്ചു അത്രേ. ചാരൻ, രാജാവ് വേഷം മാറി വന്നതായിരുന്നു . ആ രാജാവ്  ചന്ദ്ര ഗുപ്ത മൗരിയൻ്റെ ശത്രുവായ അജാതശത്രു എന്ന ക്ഷത്രിയൻ തന്നെ ആയിരുന്നു.

പ്രേതം ആണ് വന്നത് എന്ന് പഴശ്ശി രാജാവിന് മനസ്സിലായത് എങ്ങനെ എന്ന് ചോദിച്ചാൽ അയാളുടെ പാദം പുറകോട്ടു തിരിഞ്ഞു നിൽക്കുന്നത് കണ്ടു പഴശ്ശി രാജാവ്. രഹസ്യം ചോരാതിരിക്കാൻ അയാളെ വധിയ്ക്കാൻ ഭഗവതി കൽപ്പിച്ചു അത്രേ. 

Thursday, May 4, 2023

പുരുഷാ റാണിയുടെ കഥ

 ഒരു ദിവസം ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരീ നാദം കേട്ട് കൊണ്ട് ഞാൻ ഉണർന്നു. ഉമയമ്മ മഹാറാണി എഴുന്നേറ്റ് വടക്കോട്ട് പോയി ദേവിയെ തൊഴുതു. ദേവി ഉമയമ്മ മഹാറാണിയ്ക്ക്  ഒരു സമ്മാനം കൊടുത്തു.

ആ സമ്മാനം ദേവിയുടെ കങ്കണം ആയിരുന്നു. 

ദേവി ഉമയമ്മ മഹാറാണിയെ പ്രേമ പൂർവകമായി ഒരു നോക്കു കണ്ടു. ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരി നാദം കേട്ട് ഞാൻ വീണ്ടും ഉണർന്നു.

( പുരുഷാ റാണിയുടെ ജീവിതത്തിലെ ഏടുകളിൽ നിന്ന് )

പുരുഷാ റാണി ആരായിരുന്നു. ? അവർ തെക്കൻ പാട്ടുകളിലെ വീരയായ ഇതിഹാസ നായിക തന്നെ . പുരുഷാ റാണി കണ്ട സ്വപ്നം അതായിരുന്നു.

പിന്നീട് , പിന്നീട് , പിന്നീട് .......

പുരുഷാ റാണിയുടെ അച്ഛൻ ഒരു സാത്വീകനായിരുന്നു അത്രേ. പുരുഷാ റാണി പിന്നീട് സിംഹാസനത്തിൽ പ്രതിഷ്ഠിതയായ കഥയാണ് ഇത്

പുരുഷാ റാണി തേനി കാടുകളിൽ വേട്ടയ്‌ക്ക് പോയത്രേ !

പുരുഷാ റാണി പിന്നീട് ഒരു തീർത്ഥ യാത്ര പോകുകയുണ്ടായി. അവർ പിന്നീട് സിംഹാസനത്തിൻ്റെ അരികിൽ  പ്രേമവതിയായി നിൽക്കുന്ന കാഴ്ച, തമ്പുരാൻ കണ്ടു. 
തമ്പുരാട്ടി പ്രേമവതിയായതെന്തേ? 
എന്ന് പുരുഷാറാണിയോട് ചോദിച്ചു. പുരുഷാ റാണി അത്യധികം പ്രേമത്തോടെ , സാക്ഷാൽ ഭഗവതിയെ പ്രത്യക്ഷപെടുത്തിയ കഥയാണ് പറഞ്ഞത്. !

ഭഗവതി പുരുഷാ റാണിയെ നേരിൽ വന്നു ദർശനം നടത്തി കൊടുത്തു വെന്നും ,താൻ തന്നെയാണ് ഉമയമ്മ മഹാറാണി എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. 

പിന്നീട് നടന്ന സംഭവ പരമ്പരകൾ ആണത്രേ വേണാടിൻ്റെ ചരിത്രത്തിൽ മങ്ങാതെ നില കൊള്ളുന്നത്. വേണാട് സ്വരൂപം നില നിൽക്കുന്നതിൽ മുഖ്യ പങ്ക് ഉമയമ്മ മഹാറാണിയുടേതാണ്. 

അങ്ങനെ ഒരു ദിവസം പുരുഷാ റാണി വേട്ടയ്ക്ക് പോയി. കാട്ടിലെ ദുർ മന്ത്രവാദി ഒരു പുലയ ചെറുക്കനെ രാജാവാക്കാൻ വട്ടം കെട്ടി നിൽക്കുകയായിരുന്നു.

പുരുഷാ റാണിയെ കണ്ടപ്പോൾ പുരുഷാ റാണി തന്നെ എന്ന് നിശ്ചയിച്ച് ഉറപ്പിച്ചു . ഒരു വേടൻ ആ ദുർമന്ത്രവാദിയെ അസഭ്യം പറഞ്ഞു കോപാക്രാന്തനാക്കി . തൽഫലമായി  പുരുഷാറാണി യുദ്ധം ചെയ്തു വേടൻ പറഞ്ഞ ദുർ മന്ത്രവാദിയുടെ ആളുകളെ  വധിച്ചു കളഞ്ഞു. 

ദുർ മന്ത്രവാദി  അവരെ അപമാനിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരിയ്ക്കൽ ദുർ മന്ത്രവാദി പുരുഷാ റാണിയെ വധിക്കാൻ തക്കം കൂട്ടി. കൊട്ടാരത്തിൽ വിരുന്നു വരുന്നു എന്നും പറഞ്ഞു പുരുഷാ റാണിക്ക് കത്ത് കൊടുത്തു ഒരാൾ മുഖേന ! ഇത്രയും കേട്ടപ്പോൾ പുരുഷാ റാണി ഇസക്കി മുത്തൂ എന്ന ആ വേടൻ്റെ മകളായ കുഞ്ഞിനെ രക്ഷിക്കാൻ യുദ്ധം തുടങ്ങുക തന്നെ ചെയ്തു. തൽ ഫലമായി സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക ഭൂമി ഇസക്കി മുത്തുവിന് ഉമയമ്മ മഹാറാണി ആയിരുന്ന പുരുഷാ റാണി ദാനം ചെയ്തു എന്നും അതിൻ്റെ പേരിൽ അതി കഠിന മായ യുദ്ധം നടന്നു അത്രെ ! പുരുഷാ റാണി യുദ്ധത്തിൽ ജയിചൂ എന്ന് മാത്രം അല്ല ,സ്ത്രീകളുടെ ആരാധനയ്ക്ക് പാത്രമാവുകയും ചെയ്തു. ഇതാണ് യുദ്ധം ചെയ്തു അനശ്വരയായ പുരുഷാ റാണിയുടെ ചരിത്ര കഥ. ഇതിൻ്റെ ഏടുകളിൽ നിന്ന് നിങ്ങൾക്ക് ഒരു ഉപഹാരം നൽകുന്നു

Saturday, April 22, 2023

മഹാറാണി ഗൗരീ ലക്ഷ്മി ഭായിയുടെ പുനർജന്മ കഥയിലെ ഏടുകളിൽ നിന്ന് ഒരു സുവർണ്ണ നക്ഷത്ര കഥ

ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന കരഘോഷത്തോടെ ഞാൻ അന്ന് ഉണർന്നു. ഉറക്കത്തിൽ കണ്ട സ്വപ്ന കഥ ഞാൻ എഴുതിയ ഈ ലേഖനത്തിൽ ഉണ്ട്.

 അമ്മയുടെ കുട്ടിയെ ഞാൻ കൊന്നു കളഞ്ഞു എന്നാണ് സ്വപ്നത്തില് കേട്ടത് ഈ ഞാൻ ! 

ഈ ഞാൻ ജനിച്ച അന്ന് മുതൽ നിന്നെ സ്നേഹിക്കുന്നു കുട്ടീ എന്ന് ഞാൻ കേട്ടതിൻ്റെ സ്വപ്ന കഥ യാണ് ഇവിടെ എഴുതിയത്.

ഉമയമ്മ മഹാറാണി എന്ന മൂഷക സ്ത്രീയുടെ,  മൂഷക  രാജവംശത്തിൻ്റെ അധിപയായ കഥയാണ് ഇത്. 

ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്നും പറഞ്ഞു കൊണ്ടെത്തിച്ചത് ഒരു കയത്തിൻ്റെ വക്കിൽ ,എന്നിട്ട് കുട്ടിയെ താഴേയ്ക്ക് ഉന്തിയിടാൻ നോക്കുന്ന പരിചാരകർ ചിരിച്ചു ചിരിച്ചു നിൽക്കുന്ന കാഴ്ചയാണ് ഉമയമ്മ തന്നെ കണ്ടത്. 

ഉമയമ്മ കുട്ടിയെ കൈ കൊണ്ട് പിടിച്ചു ,എന്നിട്ട് സ്നേഹമല്ലേ വലുത് എന്ന് ആലോചിച്ചു അത്രെ ! കുട്ടി അമ്മയുടെ സ്നേഹം ആണ് വലുത് എന്ന് പറഞ്ഞു കരഞ്ഞു അത്രെ ...

"ഉമയമ്മ കുട്ടിയോട് കൂടി ആറ്റിൽ ചാടി കൊക്കയിൽ വീണു മരിച്ചു"എന്ന് പരിചാരകർ രാജാവിനെ അറിയിച്ചു. രാജാവ് വരുമ്പോഴേക്കും ഉമയമ്മ കുട്ടിയെയും കൊണ്ട് ആറ്റിൽ ചാടി മരിച്ചു കഴിഞ്ഞിരുന്നു.

 ഉമയമ്മ കരഞ്ഞു തിരിച്ചു വന്നത് ഒരു രക്ത രക്ഷസ്സ് ആയി തന്നെ ആയിരുന്നു. അവനെ കൊന്നു ചോര കുടിച്ചു ,കണ്ണ് പിഴിതെടുത്ത് കളഞ്ഞു. 

പിന്നീട് നടന്നതത്രെ ആറ്റിങ്ങൽ വിപ്ലവം (ആറ്റിങ്ങൽ കലാപം) ബ്രിട്ടീഷുകാരെ തുണ്ടം തുണ്ടം ആയി വെട്ടി നുറുക്കി ആറ്റിൽ ഒഴുക്കിയ കഥയാണ് ഇത്. ഇതിനെതിരെ തല ഉയർത്തിയ വരെ ബ്രിട്ടീഷുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. അതിൻ്റെ അവസാന ഭാഗം അത്രെ ആറ്റിങ്ങൽ യുദ്ധം .

ഡച്ച്കാർക്ക് എതിരെ ഉള്ള യുദ്ധത്തിൻ്റെ തനി പതിപ്പ് തന്നെ ആയിരുന്നു ഈ യുദ്ധം എന്ന് വിശേഷിപ്പിക്കുന്നു .

ഉമയമ്മ മഹാറാണി പുനർജനിച്ചു ചെയ്ത യുദ്ധമാണ് ആറ്റിങ്ങൽ കലാപം , എന്ന ഡച്ച് യുദ്ധത്തിൻ്റെ തനി പകർപ്പായ ആറ്റിങ്ങൽ യുദ്ധം.

ഭൈരവി ആയി ജീവിച്ച "ശ്രീ പാർവതി" യുടെ യുദ്ധ മഹിമയാണ് ആറ്റിങ്ങലിലും കണ്ടത് എന്ന് ബ്രിട്ടീഷ് വയ്സ്രോയി പറഞ്ഞതു ഇത് തന്നെ കാരണം .