Tuesday, July 18, 2023

പണ്ടത്തെ ഊണും പൊരിച്ച ഉപ്പേരിയും

ഊണിന്ന് ഒരു ഉപ്പേരിയുടെ കുറവ് ഉണ്ടെന്ന് തോന്നി. ഊണും തൈരും മാത്രം. വീട്ടിലുളളവർ ഒക്കെ രാവിലെ ബന്ധു വീട്ടിലേയ്ക്ക് എന്നും പറഞ്ഞു പോയതാ..
അപ്പോഴാണ് ഉപ്പേരി ഒരു ടേസ്റ്റ് കൂടിയ spicy സ്റ്റൈലിൽ ഉണ്ടാക്കി നോക്കിയാലോ എന്ന് ആലോചിച്ചത്.  പിന്നെ ഉപ്പേരി പാചകം മനസ്സിൽ സങ്കൽപ്പിച്ചു നോക്കി. വീട്ടിലുള്ള ഉപ്പേരി ചില ഹോട്ടലിൽ കിട്ടുന്ന അത്ര ടേസ്റ്റി അല്ല.. ഹാ.. അവർ മസാല കൂടുതൽ ചേർത്ത് കാണും.. വല്ലപ്പോഴും ഒക്കെ ഹോട്ടൽ ഭക്ഷണം...

ഫ്രഞ്ച് ഫ്രൈ യേ പറ്റി ഓർമ്മ വന്നു. പക്ഷേ ഉരുള ക്കിഴങ്ങു ചേരില്ല.. തടി വല്ലാതെ അധികം ആവാൻ സാധ്യത ഉണ്ടത്രേ !. എങ്കിൽ പിന്നെ പച്ച ക്കായ (വാഴ പ്പഴം) പൊരിച്ചാല്ലോ? അങ്ങനെ ഒരു ടേസ്റ്റി ഉപ്പേരിയെ പറ്റി ചിന്തിച്ചു

പച്ച ക്കായ രണ്ടെണ്ണം വാങ്ങി വെച്ചിരുന്നു. കൂടെ കുറച്ച് ചുവന്ന കാരറ്റും... കായ തൊലി മാറ്റി ചെറുതായി നുറുങ്ങി വെച്ചു.  കൂടെ കാരറ്റ് ഇട്ടു ഒരെണ്ണം. ... ആദ്യം നുറുക്കിയ പച്ചക്കറി വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ വേവിച്ച് എടുത്തു... രണ്ടു വിസിൽ ഫ്ലേമിൽ ( തീ ) പിന്നെ രണ്ടു വിസിൽ തീ ലോ ഫ്ലയ്മിൽ..

ഒരു സ്റ്റീൽ അരിപ്പ കൊണ്ട് അതിലെ വെള്ളം വറ്റിച്ചു.. നുറുക്കി വെന്ത കഷ്ണം ഒരു ചീന ചട്ടിയിൽ വെച്ച് തീ ഓൺ ചെയ്തു .. വെള്ളം ഒരു മിനുട്ട് കൊണ്ട് വറ്റി തുടങ്ങി.  പിന്നെ ഒരു ചെറിയ പാത്രത്തിൽ ഗരം മസാല, മുളക് പൊടി, മഞ്ഞ പൊടി ,ഉപ്പ് എന്നിവ വെളിച്ചെണ്ണ ചേർത്ത് വെച്ചത്.. ചീന ചട്ടിയിൽ തുടച്ചു ഒഴിച്ചൂ.

20 മിനുട്ട് വെളിച്ചെണ്ണ കൂടുതൽ ചട്ടിയിൽ ഒഴിച്ച് വറുത്തു... നല്ല കട്ടിയുള്ള പച്ച ക്കായ ,, ഉരുളക്കിഴങ്ങ് ഫ്രൈ പോലെ ടേസ്റ്റി ആയി കിട്ടി..നല്ല എരിവും ഉപ്പും, മൊരിഞ്ഞ മസാല കലർന്ന പൊടിയും ... ലഞ്ച് കഴിച്ചു

ഇത് പണ്ടേ ഉള്ള ഒരു രാജകീയ വിഭവം ആണ്. ഉച്ചയ്ക്ക് 11 ന് ഒരു കഞ്ഞി പതിവുണ്ട്.. പണ്ട് കാലത്ത്.. തറവാടുകളിൽ ഒക്കെ..
അതിൻ്റെ കൂടെ മുകളിൽ പറഞ്ഞ കായ ഉപ്പേരി ,അല്ലെങ്കിൽ ചേന അല്ലെങ്കിൽ ഉണ്ണി കാമ്പ്, അല്ലെങ്കിൽ കാരറ്റ്..അല്ലെങ്കിൽ കയ്പ്പക്ക.. അങ്ങിനെയാണ് ഉപ്പേരി...ഇത് മാത്രം മതി കഞ്ഞിയും തൈരും കൂടി കഴിയ്ക്കാൻ.. ഉച്ചയ്ക്ക് ലഞ്ച് ലയ്റ്റ് ആയി ഒരു രണ്ടു മണിക്ക്... അത് വരെ വിശപ്പ് വരാത്തതു മുകളിൽ ഉള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചത് കൊണ്ട് തന്നെ

ഈ വിഭവം മീൻ പൊരി രൂപത്തിലും ചില നാടൻ ഹോട്ടലുകളിൽ കിട്ടുന്നുണ്ട് ഇന്ന്
മീൻ വേവിച്ചത് ,,ഒന്ന് ചെറുതായി ചൂട് കൊള്ളിച്ചു വെള്ളം വറ്റിച്ച്, നിറയെ വെളിച്ചെണ്ണയിൽ ഇട്ടു ഇളക്കി പൊരിച്ചു എടുക്കുന്നു.. ഒപ്പം മൊരിഞ്ഞ് കിടക്കുന്ന കറിവേപ്പില ചേർന്ന മീൻ പൊടിയും മസാല ചേരുവയും വറവിൽ


ഞാൻ ആലോചിച്ചു നോക്കി.. പണ്ടത്തെ രാജകീയ വിഭവങ്ങൾ ഇനിയും ഉണ്ടാക്കാം
ഓറഞ്ച് തൊലി പുളി ഇഞ്ചി,  ചക്ക പപ്പടം , തേങ്ങ ചേർത്ത കൊഴുക്കട്ട, ചക്ക വരട്ടി ... തുടങ്ങിയവ

ഇന്നുള്ള ആണും പെണ്ണും ,,ഈ പണ്ടുള്ള വരെ കുറിച്ച് ചിന്തിക്കാറുണ്ട്..
ഇവർക്ക് വേറെ പണിയൊന്നും ഇല്ലാ.. ഫുൾ ടൈം ഇത് തന്നെ യാണോ എന്ന്

ആണെങ്കിൽ നന്നായി പോയി.. അല്ല പിന്നെ.. അവരുടെ പാചകത്തിൽ ഉള്ള ആത്മാർഥത വിളിച്ചറിയിക്കുന്ന സ്വാദ്ദും അന്നത്തെ ഭക്ഷണങ്ങൾ ക്ക് ഉണ്ടായിരുന്നു...
ഇന്നും നമ്മൾക്ക് നാവിൽ വെള്ളം ഊറുന്ന സ്വാദ്

നമ്മളെ ഭക്ഷണത്തിലും മസാല ചേരുവകളിൽ ഒക്കെയും റിസേർച്ച് ചെയ്യാൻ പ്രേരിപ്പിക്കുന്നതും അത് തന്നെ... പഴയ കാലത്തെ ചില സ്പെഷ്യൽ വിഭവങ്ങൾ..
അവയുടെ വായിൽ വെള്ളം ഊരുന്ന സ്വാദും രുചിയും

Wednesday, July 5, 2023

പഴശ്ശി രാജാവിൻ്റെ കഥ - രണ്ടാം ഭാഗം

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

 പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്.

പഴശ്ശി രാജാവിൻ്റെ കഥയാണ് ഇത്. 

പഴശ്ശി രാജാവ് നാട് വാഴുന്ന കാലം. പഴശ്ശി രാജാവിൻ്റെ പുത്രിയായ സന്താനം ജനിക്കാതെ പോയി. പഴശ്ശി രാജാവ് നാട് നീങ്ങിയ പോലെ തോന്നിച്ചു ഞാൻ (ഭഗവതി മാതാവ്) .


പണ്ട് നാട് ഭരിച്ചിരുന്നത് പഴശ്ശി രാജാവ് ആയിരുന്നു അത്രെ !

അദ്ദേഹം നടപ്പാക്കിയ നിയമം ആയിരുന്നു കൊള്ള പലിശ നിരോധിക്കൽ. അദ്ദേഹം നടപ്പാക്കിയത് എൻ്റെ ( മാതാവിൻ്റെ) കൽപ്പന പ്രകാരം ആയിരുന്നു. അദ്ദേഹം തികഞ്ഞ ദേവീ ഭക്തൻ ആയിരുന്നു. അദ്ദേഹം ദേവിയുടെ ഒരു ഉപാസന ചെയ്യുന്ന സമയത്ത് അദ്ദേഹം ദേവിയുടെ ദർശനം കൊതിച്ചു. ദേവി അദ്ദേഹത്തിന് ദർശനം കൊടുത്തു. 

ദേവി പറഞ്ഞു - - 

അദ്ദേഹത്തിൻ്റെ മുടിയുടെ അറ്റം പോലും സ്പർശിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയില്ല. 

അദ്ദേഹത്തിന് സിദ്ധി കിട്ടിയതായിരുന്നു. പക്ഷേ അദ്ദേഹം ഒരു സാത്വികൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിൽ ദേവിയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു അത്രേ.അദ്ദേഹം പണ്ട് ഹിമാലയത്തിൽ തപസ്സു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പഴയ ജന്മം ആയിരുന്നു ചന്ദ്രഗുപ്തമൗര്യൻ എന്ന ചക്രവർത്തി. അദ്ദേഹം തപസ്സു ചെയ്തു " സത്താറ" സ്വീകരിച്ചു എന്ന് പറയുന്നത് വെറുതേ ആണ്. അദ്ദേഹം സുഖമായി ജീവിച്ച് മരിച്ച വ്യക്തിയാണ്. ജൈനർ ഈ കഥ പ്രശസ്തിക്കായി പ്രചരിപ്പിച്ചതത്രേ !

അദ്ദേഹം (പഴശ്ശി രാജാവിൻ്റെ) പൂർവികനും ആയിരുന്നു. നേപ്പാളിലെ രാജഘറാന എന്നത് സാമൂതിരിയുടെ അലങ്കാര ചിഹ്നം തന്നെ ആയിരുന്നു, എന്തെന്നാൽ സാമൂതിരി മാനവേന്ദ്രൻ മാനവിക്രമൻ എന്ന ജന്മം പഴശ്ശിയുടെ മുജന്മം ആയിരുന്നു. സാമൂതിരി നേപ്പാളിലെ ഗന്ധർവ്വൻ്റെ പുത്രൻ തന്നെ ആയിരുന്നു.  

പഴശ്ശി ഒരു നാൾ കാട്ടിൽ പഴം ശേഖരിക്കാൻ പോയെന്നും അത് ഒളിഞ്ഞു നോക്കി ശത്രു ചാരൻ പിന്നാലെ വന്നെന്നും കഥയുണ്ട്. പഴശ്ശി പിന്നീട് ചാരനെ വധിച്ചു അത്രേ. ചാരൻ, രാജാവ് വേഷം മാറി വന്നതായിരുന്നു . ആ രാജാവ്  ചന്ദ്ര ഗുപ്ത മൗരിയൻ്റെ ശത്രുവായ അജാതശത്രു എന്ന ക്ഷത്രിയൻ തന്നെ ആയിരുന്നു.

പ്രേതം ആണ് വന്നത് എന്ന് പഴശ്ശി രാജാവിന് മനസ്സിലായത് എങ്ങനെ എന്ന് ചോദിച്ചാൽ അയാളുടെ പാദം പുറകോട്ടു തിരിഞ്ഞു നിൽക്കുന്നത് കണ്ടു പഴശ്ശി രാജാവ്. രഹസ്യം ചോരാതിരിക്കാൻ അയാളെ വധിയ്ക്കാൻ ഭഗവതി കൽപ്പിച്ചു അത്രേ.